കരിപ്പൂരിന്റെ ഭാവി ചർച്ചാ സംഗമം വിമാനാപകടത്തിൽ രക്ഷപ്പെട്ട വിജയമോഹൻ അനുഭവങ്ങൾ പങ്കു വെക്കുന്നു.
കരിപ്പൂരിന്റെ ചിറകടി ക്കുന്ന ചിത്രങ്ങൾ കോഴിക്കോട്ട് ആർട്ട് ഗാലറിയിൽ തുടരുക യാണ്. ചിത്ര പ്രദർശന ത്തോടനുബന്ധിച്ച് കരിപ്പൂരിന്റെ ഭാവിയെ കുറിച്ച് നടന്ന ചർച്ച
സജീവമായി നടന്നു. കരിപ്പൂർ 2020 എയർ ഇന്ത്യ വിമാനാ ദുരന്ത ത്തിൽ ഭാഗ്യത്തിന് രക്ഷപ്പെട്ട വിജയമോ ഹൻ ചർച്ച ഉൽഘാടനം ചെയ്തു.
കരിപ്പൂർ വിമാനാപക ടത്തിൽ രക്ഷപ്പെട്ട കോ ഴിക്കോട് സ്വദേശി വിജ യമോഹൻ വിമാനാപ കടത്തോടനുബന്ധിച്ച്
നേരിട്ട അനുഭവങ്ങൾ പങ്കു വെച്ചു.
മക്കളെ കാണാനായി ദുബായിൽ പോയി തിരിച്ചു വരുമ്പോഴാണ് കരിപ്പൂരിൽ വിജയ മോ ഹനും ഭാര്യയും അപക ടത്തിൽ പെട്ടത്. ഭാഗ്യ ത്തിന് രക്ഷപെട്ടെങ്കി ലും അപകടത്തിന് ശേഷം ശാരീരികാസ്ഥത
യുണ്ട്. എയർ ഇന്ത്യയി ൽ നിന്നും കിട്ടിയ നഷ് ട്ടപരിഹാര തുക ഭാവി ജീവിതം മുന്നോട്ട് നയിക്കുവാൻ പര്യാപ് തമല്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രഖ്യാപി ച്ച നഷ്ട്ടപരി ഹാര തുക ഇത് വരെ ലഭ്യമായിട്ടി ല്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.ഇരകൾക്ക് ലഭിച്ച നഷ്ട്ട പരിഹാര ത്തിൽ നിന്നും സംഭാവ നകൾ ചോദിച്ചു വരുന്ന വരുണ്ട്. അപകടത്തെ അതിജീവിച്ചവർക്ക് കിട്ടിയ നഷ്ട്ടപരിഹാരം
കൊണ്ട് എത്ര കാലം ജീവിതം മുന്നോട്ട് നയിക്കാം ? വിജയ മോഹൻ ചോദിച്ചു.
കരിപ്പൂരിൽ കസ്റ്റംസ്, എമിഗ്രേഷൻ കൌണ്ടറു കളിൽ മണിക്കൂറുക ളോളം ക്യൂ നിന്ന് ഉദ്യോ ഗസ്ഥ പീഡനം നേരിടേ ണ്ടി വരുന്ന ഗതികേട് വർഷങ്ങളോളമായി തുടരുന്നുവെന്ന് വീഡി യോ ചിത്രങ്ങളുടെ തെളിവുകൾ നിരത്തി കൊണ്ടാണ് പ്രവാസി
സംരഭകനായ മുഹമ്മദ്
നജീബ് കൂട്ടായ്മയിൽ രംഗത്ത് വന്നത്.
തിരക്കേറിയ സമയ ങ്ങളിൽ മിക്ക ഇമിഗ്രേ ഷൻ, കസ്റ്റംസ് കൌണ്ട റുകളിൽ സ്റ്റാഫുകൾ ഉണ്ടാകാറില്ല. യാത്രക്കാ രെ ക്ലിയർ ചെയ്യണമെ ങ്കിൽ മണിക്കുറുകൾ കാത്തിരിക്കണമെന്നും
വ്യവസായിയായ മുഹ മ്മദ് നജീബ് പറഞ്ഞു.
കസ്റ്റംസിന്റെ ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക് റ്ററുകളിൽ ഒന്ന് പ്രവർ ത്തിക്കുന്നില്ല. ലഗ്ഗേജ് എടുക്കേണ്ട കൺവയർ ബെൽറ്റുകൾ ഒന്ന് മാത്രം പ്രവർത്തിപ്പി ക്കുന്നു. കരിപ്പൂരിൽ വിമാനമിറങ്ങുന്ന യാത്ര ക്കാരെ മണിക്കൂറുകൾ ക്യൂവിൽ എന്തിനാണ് പീഡിപ്പിക്കുന്നതെന്നും മുഹമ്മദ് നജീബ് ചോദിച്ചു.
എം.ഡി.എഫ് പ്രസിഡ ണ്ട് കെ.എം. ബഷീർ അദ്ധ്യക്ഷ്യം വഹിച്ചു.