മലബാർ ഡവലപ്പ്മെന്റ് ഫോറം അവത രിപ്പിക്കുന്ന പി.മുസ്തഫയുടെ കരിപ്പൂരി ന്റെ ചിറകടിക്കുന്ന ചിത്രങ്ങൾ ചരിത്ര ഫോട്ടോ പ്രദർശനം കോഴിക്കോട്ട് ആരം ഭിച്ചു.
കോഴിക്കോട്ടെ ആർട്ട് ഗാലറിയിൽ ആരം
ഭിച്ച പ്രദർശനം ബഹുമാനപ്പെട്ട ഗോവ ഗ
വർണ്ണർ പി.എസ്സ്. ശ്രീധരൻ പിള്ള ഉൽ ഘാടനം ചെയ്തു. മലബാർ ഗോൾഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം. പി. അഹമ്മദ് മുഖ്യാഥിതിയായി.
സമൂഹത്തിൽ നന്മകൾക്ക് വഴി തെളിയി ച്ച വ്യക്തിത്വങ്ങളായ ഡൊക്ടർ ഷമീമ അജ്മൽ , പി.മുസ്തഫ, ഡൊക്ടർ ഷം സീർ , എ. മിർസാദ്,പി.കെ.എം .അഹമ്മദ് ശരീഫ് എന്നിവർക്ക് മലബാർ ഡവലപ്പ് മെന്റ് ഫോറം അവാർഡ് ബഹു : ഗോവ
ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള നിർവ്വ
ഹിച്ചു. മലബാർ ഗോൾഡ് ചെയർമാൻ എം.പി. അഹമ്മദ് പൊന്നാട അണിയിച്ചു.
സ്വാഗത സംഘം ചെയർമാൻ ആർ. ജയന്ത് കുമാർ സ്വാഗതം പറഞ്ഞു. മലബാർ ഡവലപ്പ്മെന്റ് ഫോറം പ്രസിഡ
ണ്ട് കെ.എം.ബഷീർ അദ്ധ്യക്ഷനായി.
ജനറൽ സെക്രട്ടരി ഖൈസ് അഹമ്മദ്
നന്ദി പറഞ്ഞു.
എം.ഡി.എഫ് ട്രഷറർ നാസ്സർ ഹസൻ
ബഹു: ഗോവ ഗവർണറെ പൊന്നാട അണിയിച്ചു.
സി.എൻ . അബ്ദുൽ മജീദ്, കെ.വി. ഇസ് ഹാക്ക് കുറ്റിച്ചിറ,ഷെവലിയാർ ചാക്കു ണ്ണി, ഡൊക്ടർ കെ.മൊയ്തു എന്നിവർ പ്രസംഗിച്ചു.
പ്രമുഖ വ്യവസായി ഫ്രാൻസിസ് ആലു
ക്കാസടക്കം നിരവതിയാളുകൾ എം.ഡി.
എഫിന്റെ കരിപ്പൂരിന്റെ ചിറകടിക്കുന്ന ചിത്ര പ്രദർശനം കാണാനെത്തി. പ്രദർശ
നം 15.09 - 2023 വരെ തുടരും. രാവിലെ 11 മണി മുതൽ വൈകുന്നേരം 07 മണി വരെ സന്ദർശകർക്ക് സ്വാഗതം .
കരിപ്പൂരിന്റെ ഭാവി ചർച്ചാ സംഗമം വിമാ നാപകടത്തിൽ രക്ഷ പ്പെട്ട വിജയമോഹൻ അനുഭവങ്ങൾ പങ്കു വെക്കുന്നു.
കരിപ്പൂരിന്റെ ചിറകടി ക്കുന്ന ചിത്രങ്ങൾ കോഴിക്കോട്ട് ആർട്ട് ഗാലറിയിൽ തുടരുക യാണ്. ചിത്ര പ്രദർശന ത്തോടനുബന്ധിച്ച് കരിപ്പൂരിന്റെ ഭാവിയെ കുറിച്ച് നടന്ന ചർച്ച
സജീവമായി നടന്നു. കരിപ്പൂർ 2020 എയർ ഇന്ത്യ വിമാനാ ദുരന്ത ത്തിൽ ഭാഗ്യത്തിന് രക്ഷപ്പെട്ട വിജയമോ ഹൻ ചർച്ച ഉൽഘാടനം ചെയ്തു.
കരിപ്പൂർ വിമാനാപക ടത്തിൽ രക്ഷപ്പെട്ട കോ ഴിക്കോട് സ്വദേശി വിജ യമോഹൻ വിമാനാപ കടത്തോടനുബന്ധിച്ച്
നേരിട്ട അനുഭവങ്ങൾ പങ്കു വെച്ചു.
മക്കളെ കാണാനായി ദുബായിൽ പോയി തിരിച്ചു വരുമ്പോഴാണ് കരിപ്പൂരിൽ വിജയ മോ ഹനും ഭാര്യയും അപക ടത്തിൽ പെട്ടത്. ഭാഗ്യ ത്തിന് രക്ഷപെട്ടെങ്കി ലും അപകടത്തിന് ശേഷം ശാരീരികാസ്ഥത
യുണ്ട്. എയർ ഇന്ത്യയി ൽ നിന്നും കിട്ടിയ നഷ് ട്ടപരിഹാര തുക ഭാവി ജീവിതം മുന്നോട്ട് നയിക്കുവാൻ പര്യാപ് തമല്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രഖ്യാപി ച്ച നഷ്ട്ടപരി ഹാര തുക ഇത് വരെ ലഭ്യമായിട്ടി ല്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.ഇരകൾക്ക് ലഭിച്ച നഷ്ട്ട പരിഹാര ത്തിൽ നിന്നും സംഭാവ നകൾ ചോദിച്ചു വരുന്ന വരുണ്ട്. അപകടത്തെ അതിജീവിച്ചവർക്ക് കിട്ടിയ നഷ്ട്ടപരിഹാരം
കൊണ്ട് എത്ര കാലം ജീവിതം മുന്നോട്ട് നയിക്കാം ? വിജയ മോഹൻ ചോദിച്ചു.
കരിപ്പൂരിൽ കസ്റ്റംസ്, എമിഗ്രേഷൻ കൌണ്ടറു കളിൽ മണിക്കൂറുക ളോളം ക്യൂ നിന്ന് ഉദ്യോ ഗസ്ഥ പീഡനം നേരിടേ ണ്ടി വരുന്ന ഗതികേട് വർഷങ്ങളോളമായി തുടരുന്നുവെന്ന് വീഡി യോ ചിത്രങ്ങളുടെ തെളിവുകൾ നിരത്തി കൊണ്ടാണ് പ്രവാസി
സംരഭകനായ മുഹമ്മദ്
നജീബ് കൂട്ടായ്മയിൽ രംഗത്ത് വന്നത്.
തിരക്കേറിയ സമയ ങ്ങളിൽ മിക്ക ഇമിഗ്രേ ഷൻ, കസ്റ്റംസ് കൌണ്ട റുകളിൽ സ്റ്റാഫുകൾ ഉണ്ടാകാറില്ല. യാത്രക്കാ രെ ക്ലിയർ ചെയ്യണമെ ങ്കിൽ മണിക്കുറുകൾ കാത്തിരിക്കണമെന്നും
വ്യവസായിയായ മുഹ മ്മദ് നജീബ് പറഞ്ഞു.
കസ്റ്റംസിന്റെ ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക് റ്ററുകളിൽ ഒന്ന് പ്രവർ ത്തിക്കുന്നില്ല. ലഗ്ഗേജ് എടുക്കേണ്ട കൺവയർ ബെൽറ്റുകൾ ഒന്ന് മാത്രം പ്രവർത്തിപ്പി ക്കുന്നു. കരിപ്പൂരിൽ വിമാനമിറങ്ങുന്ന യാത്ര ക്കാരെ മണിക്കൂറുകൾ ക്യൂവിൽ എന്തിനാണ് പീഡിപ്പിക്കുന്നതെന്നും മുഹമ്മദ് നജീബ് ചോദിച്ചു.
എം.ഡി.എഫ് പ്രസിഡ ണ്ട് കെ.എം. ബഷീർ അദ്ധ്യക്ഷ്യം വഹിച്ചു.